© 2023 Sunnah Club
23 Dec 2024
സ്ത്രീസമൂഹത്തിന്റെ രംഗപ്രവേശം ലക്ഷ്യം വെച്ചുകൊണ്ടുള്ള പുത്തന് സാമ്രാജ്യത്വ അജണ്ടകളാണ് ഇസ്ലാമിനകത്ത് സ്ത്രീ അസ്വതന്ത്രയാണെന്ന് മുറവിളി കൂട്ടുന്നവരുടെ ലക്ഷ്യം. സ്ത്രൈണതയുടെ അംഗലാവണ്യം വില്പനച്ചരക്കാക്കി ലാഭം കൊയ്യുന്ന ഇത്തരം ആഗോള കുത്തകകള് യഥാര്ത്ഥത്ത
21 Dec 2024
ഖുതുബ പരിഭാഷയുടെ പേരിൽ ബിദ്അതുകാർ മുൻഗാമികളായ ഇമാമീങ്ങളുടെ പേരിൽ നിരവധി ഇബാറത്തുകൾ കട്ടുമുറിച്ചു കൊണ്ടും സന്ദർഭങ്ങളിൽ നിന്നടർത്തിക്കൊണ്ടും പ്രചരിപ്പിക്കുന്നത് കാലമേറെയായി കാണാൻ തുടങ്ങിയിട്ട്. സത്യാവസ്ഥ അറിയാത്ത വിശയങ്ങളിൽ...
ചുരുക്കം:അറബിയിലായിരിക്കണമെന്ന ഒരേയൊരു അഭി പ്രായമേ മദ്ഹബിലുള്ളുവെന്നാണ് സ്വീകാര്യയമായതും ഭൂരി പക്ഷം പണ്ഡിതരുടെയും അഭിപ്രായം. മദ്ഹബിൽ ഖുതുബ യുടെ ഭാഷയിൽ രണ്ട് അഭിപ്രായം ഉണ്ടെന്ന് ബലഹീനമായ തുച്ഛം പേര് പറയുന്നു. ആ രണ്ടഭിപ്രയായത്തിൽ പോലും സ്വഹീഹായ അഭിപ്രായം...
തുർക്കിയിലെ കമാൽ പാഷ(1924-38) തുർക്കി ഭാഷയിൽ ഖുതുബ പരിഭാഷപ്പെടുത്താൻ കൽപ്പിക്കുന്നതിന് മുമ്പ് ഇസ്ലാ മിലെ ആരാധനാ കർമങ്ങളായ നിസ്കാരവും ഹജ്ജും ഖുർ ആനും ജുമുഅ ഖുതുബയും എല്ലാം ലോകത്ത് എല്ലായി ടത്തും അറബിയിലായിരുന്നു നിർവഹിച്ചിരുന്നുത്.
പരിശുദ്ധ ദീനിലെ അമലുകളുടെ ഉദ്ധേശ്യങ്ങളും ലക്ഷ്യങ്ങളുമെല്ലാം ആ അമലുകളെ അമലുകളായി സ്വീകരിക്കാനുള്ള നിബന്ധനകൾ ഒഴിവാക്കിക്കൊണ്ടല്ല പരിഗ ണിക്കേണ്ടത്. ഖുതുബ ഖുതുബയാവണമെങ്കിൽ പാലിക്കേണ്ട നിബന്ധനകൾ ഒഴിവാക്കിക്കൊണ്ട് മറ്റു ലക്ഷ്യങ്ങളുടെ പിന്നിൽ പോകുന്നത് റബ്ബ്..
ചുരുക്കത്തിൽ ഉപദേശമെന്ന റുക്ൻ എത്ര ദീർഘിപ്പിക്കുന്നുവോ അതെല്ലാം ഖുതുബയുടെ റുക്നായി പരിഗണിക്കണമെങ്കിൽ അതിൽ മുഴുവൻ റുക്നുകളുടെ ശർത്വായ അറബിയായിരിക്കണമെന്ന നിബന്ധനയും 40 പേരെ കേൾപ്പിക്കണ മെന്ന നിബന്ധനയും പാലിക്കേണ്ടതുണ്ട്. ശർഥ് പാലിച്ചില്ലെങ്കിൽ അത് ഖുതുബയു
പരിഭാഷയെ ഖുതുബയായിട്ടാണ് ഇമാം ശാഫിഈ ﵀ കണക്കാക്കുന്നതെങ്കിൽ അവിടുന്ന് തന്റെ കിതാബിൽ ‘അത്യാവശ്യമായത് ഖുതുബക്കിടയിൽ ജനങ്ങളുടെ ഭാഷയിൽ സംസാരിക്കുന്നത് പ്രശ്നമല്ല’ എന്ന വാക്കല്ല പ്രയോഗിക്കേണ്ടി യിരുന്നത്. ‘ഖുതുബ ജനങ്ങളുടെ ഭാഷയിലാവൽ പ്രശ്നമില്ലെന്നാണ് പറയേണ്ടിയി
ഇമാം ശാഫി ഈ ﵀ തന്റെ ഉമ്മിൽ പറഞ്ഞ, ബിദ്അതുകാർ തെറ്റുദ്ധരിപ്പിക്കുന്ന ഇബാറത്തിന്റെ അത്ഥവും ഉദ്ധേശ്യവും ജുമുഅക്കിടയിൽ അത്യാവശ്യമായി വല്ല പാമ്പ് തേള് പോലുള്ള ജിവികൾ കയറി വന്നാൽ അത് ജനങ്ങളുടെ ഭാഷയിൽ ഉണർത്തിയാൽ ഖുതുബ മുറിയുകയില്ലെന്നാണ് ഈ ഇബാറത്തിലൂടെ ഇമാം നവവി
സംസാരം ഖുതുബയിൽ പെട്ടതാണെങ്കിൽ ശബ്ദം കൊണ്ട് 40 പേരെ കേൾപ്പിക്കേണ്ട ഖുതുബ ആംഗ്യം കാണിച്ചാൽ മതിയെന്ന് പറയുമെന്ന് ആർക്കെങ്കിലും ചിന്തിക്കാനാകുമോ!? ഈ വാക്കിൽ നിന്ന് വീണ്ടും ഈ പറഞ്ഞ സംസാരം മുഴുവനും വെറും ‘ഉണർത്തുക’ എന്ന അർത്ഥത്തിൽ മാത്രമാണെന്ന് മനസ്സിലാക്കാം.
ഇതോടെ ഖുതുബ ഖുതുബയായി പരിഗണിക്കണമെങ്കിൽ അതിന്റെ ശർത്വും ഫർളുകളും പാലിക്കണമെന്നും അത് പാലിക്കുന്ന ഖുതുബക്ക് ഒരു നിലക്കും പരിഭാഷയിലായി മുന്നോട്ടു പോകാൻ സാധിക്കില്ലെന്നും വ്യക്തമാണ്.
15 Dec 2024
ഏതൊരു ഇബാദത്തും സ്വീകരിക്കണമെങ്കിൽ മതം നിർദ്ദേശിക്കുന്ന അതിന്റേതായ നിബന്ധനകൾ പാലിക്കേണ്ടതുണ്ട്. ഇവിടെ നിന്നു തന്നെ ഖുതുബ പരിഭാഷ കൊണ്ട് ജുമുഅ ശരിയാവില്ലെന്നത് വ്യക്തമാണ്. പിന്നെയുള്ളത് യുക്തിയും ദുർവ്യാഖ്യാനങ്ങളുമാണ്. അവകൾക്ക് കൃത്യമായ മറുപടിയാണ് ഈ പഠനം.
11 Dec 2023
സലഫികളുടെ എല്ലാ അനാചാരങ്ങളെയും തുറന്നെതിർക്കുക എന്നത് സമസ്തയുടെ ഒരു നയം തന്നെയായിരുന്നു. അതിൽ പ്രധാനപ്പെട്ട ഒന്നാണ് അനറബി ഖുതുബ. 1936ൽ പുണർപ്പയിൽ നടന്ന വഹാബി പണ്ഡിത സംഘടനയുടെ പന്ത്രണ്ടാം വാർഷിക സമ്മേളനത്തിൽ ഖുത്ബ പരിഭാഷപ്പെടുത്തണമെന്ന് പ്രമേയം പാസാക്കിയിര
01 Jan 2024
ഉസ്മാൻ ﵁ ആണ് ആദ്യമായി ജുമുഅ ദിവസത്തിൽ രണ്ടാം ബാങ്ക് നടപ്പിലാക്കിയത്. സാഇബ് ബ്നു യസീദി(റ)ൽ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു നബി ﷺ യുടെയും അബൂബക്കർ﵁, ഉമർ﵁ എന്നിവരുടെയും കാലത്ത് ജുമുഅ ദിവസത്തെ ബാങ്ക് ഇമാം മിമ്പറിൽ ഇരുന്ന ഉടനെ ആയിരുന്നു.എന്നാൽ ഉസ്മാൻ ﵁ ന്റെ കാല
11 Jan 2024
നിസ്കാരശേഷം ഇമാം വലതുഭാഗം മഅമൂമിലേക്ക് തിരിഞ്ഞിരുന്ന് ദുആ ചെയ്യൽ സുന്നത്താണ് ( 2/105) എന്നാൽ ചില അൽപജ്ഞാനികൾ ഇതിനെതിരിൽ തിരിയാറുണ്ട്
അബൂ ദാവൂദ് നിവേദനം ചെയ്യുന്നു: ശുഐബ്ബ്നു റസീക് (റ) പറയുന്നു. ഞങ്ങൾ മദീനയിൽ ദിവസങ്ങളോളം താമസിച്ചു. അന്ന് നബി(സ്വ)യോടൊപ്പം ജുമുഅയിൽ പങ്കെടുത്തിരുന്നു. ഒരു വടി അല്ലെങ്കിൽ ഒരു വില്ല് കുത്തി പിടിച്ചുകൊണ്ട് എഴുന്നേറ്റ് നിന്ന് നബി അല്ലാഹുവിനെ സ്തുതിച്ചു. അവനെ വ
നബി ﷺ നിസ്കരിച്ച പോലെ നിസ്കരിക്കുക എന്ന നിർദ്ദേശത്തിൽ രണ്ട് ഖുതുബകൾ ഉൾപ്പെടുന്നു. അതുപോലെത്തന്നെയാണ് ഖുതുബയുടെ ഭാഷയും
16 Jan 2024
നിസ്കാരത്തിൽ നെഞ്ചിനുമീതെ കൈ കെട്ടണമെന്നാണ് നവീന വാദികളുടെ വാദം. ഇത് നാല് മദ്ഹബിനും വിരുദ്ധമാണ്