
قال النبي : تُعْرَضُ عَلَى أَعْمَالُكُمْ فَإِنْ رَأَيْتُ خَيْرًا حَمِدْتُ اللَّهَ وَإِنْ رَأَيْتُ شَرًّا اسْتَغْفَرْتُ لَكُمْ (.أخرجه ابن سعد في الطبقات الكبرى» (۱۹۹۰)، والحارث في مسنده»٩٥٣)
നബി(സ്വ) പറഞ്ഞു: “എനിക്ക് നിങ്ങളുടെ അമലുകൾ വെളിവാക്കപ്പെടും അതിൽ നന്മകൾ കാണുമ്പോൾ ഞാൻ റബ്ബിനെ സ്തുതിക്കും. തിന്മ കണ്ടാൽ ഞാൻ പൊറുക്കലിനെ തേടുകയും ചെയ്യും”
ഇബ്നു ഹജറുൽ അസ്ഖലാനി (റ) പറയുന്നു.
أنها باقية إلى يَوْمِ القِيامَةِ بِمَوْتِهِ والواقع لِأَنَّهُ كَانَ يَلْزَمُ أَنْ تَنْقَطِعَ شَفَقَتُهُ عَلَى أُمَّتِهِ وأَعْمَالُهُمْ تُعْرَضُ عَلَيْهِ لِأَنَّهُ مَبْعُوثُ إِلى مَن جاء بعده
[فتح الباري ٨/١٤٩]
മുത്ത് നബി(സ്വ)ക്ക് സമുദായത്തോടുള്ള കാരുണ്യം അവിടുത്തെ വഫാത്തോട് കൂടെ അവസാനിക്കുകയില്ല! അത് ഖിയാമാത് നാൾ വരെയുണ്ടാകുമെന്നതാണ് സത്യം.! കാരണം അവിടുന്ന് അവശേഷിക്കുന്ന മുഴുവൻ ജനങ്ങളിലേക്കും നിയോഗിക്കപ്പട്ടവരാണ്. അവിടുത്തെ ജനതയുടെ അമലുകൾ അവിടുത്തേക്ക് വെളിവാക്കപ്പെടുന്നതാണ്. (ഫത്ഹുൽ ബാരി:8/149)