© 2023 Sunnah Club
03 Jan 2024
പള്ളികളിൽ വെച്ച് അല്ലാഹുവിനെ ആരാധിക്കുന്നവരായി പുരുഷന്മാരെ മാത്രമാണ് അല്ലാഹു പരിചയപ്പെടുത്തുന്നത്
പാരമ്പര്യമായി ഇസ്ലാം പഠിപ്പിച്ചു വരുന്ന ആശയ ആദർശങ്ങൾക്കെതിരായ വാദങ്ങൾ പ്രചരിപ്പിക്കുന്നവനും പ്രവർത്തിക്കുന്നവനും മുസ്ലിം സമൂഹത്തിൽ സ്ഥാനമില്ല
08 Jan 2024
ആഭാസ രഹിതവും മതം അനുശാശിക്കുന്ന രൂപത്തിലുമാണ് പെരുന്നാൾ ആഘോഷിക്കേണ്ടത്. നോമ്പിന്റെ ആത്മീയതയും അല്ലാഹുവിൽ നിന്ന് പ്രതിഫലം ലഭിക്കുമെന്നുള്ള പ്രതീക്ഷയും നിലനിർത്തിയാവണം വിശ്വാസികളുടെ പെരുന്നാളുകൾ. അതിന് ഭംഗം വരുന്ന ഒന്നും അവരിൽ നിന്ന് ഉണ്ടാവരുത്
11 Jan 2024
നിസ്കാരത്തിൽ നിന്ന് സലാം വീട്ടിയാൽ ഇമാം വലതു ഭാഗത്തേക്ക് തിരിഞ്ഞിരുന്ന് അദ്കാറുകൾ ചൊല്ലുകയും ദുആ നിർവഹിക്കുകയും ചെയ്യുക എന്നതാണ് നമ്മുടെ നാട്ടിൽ കണ്ടു വരുന്ന രീതി. കർമ്മശാസ്ത്രപരമായി അത് ശരിയാണോ എന്നതാണ് ഈ ലേഖനം പരിശോധിക്കുന്നത്.
ഇമാം സർഖാനി ﵀ പറഞ്ഞു: നബി ﷺ ദുൻയാവുമായി വിട പറയുന്നതുവരെ ഖുനൂത്ത് ഓതിയിരുന്നു എന്നത് സ്വഹീഹായതാണ്
നിസ്കാരശേഷം ഇമാം വലതുഭാഗം മഅമൂമിലേക്ക് തിരിഞ്ഞിരുന്ന് ദുആ ചെയ്യൽ സുന്നത്താണ് ( 2/105) എന്നാൽ ചില അൽപജ്ഞാനികൾ ഇതിനെതിരിൽ തിരിയാറുണ്ട്
ഇബ്നു അബ്ബാസ് ﵁ വിൽനിന്ന് നിവേദനം: അദ്ദേഹം പറയുന്നു. നിശ്ചയം നബി ﷺ റമളാനിൽ ഇരുപത് റകഅത്തും വിത്റും നിസ്കരിച്ചിരുന്നു
അബൂ ദാവൂദ് നിവേദനം ചെയ്യുന്നു: ശുഐബ്ബ്നു റസീക് (റ) പറയുന്നു. ഞങ്ങൾ മദീനയിൽ ദിവസങ്ങളോളം താമസിച്ചു. അന്ന് നബി(സ്വ)യോടൊപ്പം ജുമുഅയിൽ പങ്കെടുത്തിരുന്നു. ഒരു വടി അല്ലെങ്കിൽ ഒരു വില്ല് കുത്തി പിടിച്ചുകൊണ്ട് എഴുന്നേറ്റ് നിന്ന് നബി അല്ലാഹുവിനെ സ്തുതിച്ചു. അവനെ വ
നബി ﷺ നിസ്കരിച്ച പോലെ നിസ്കരിക്കുക എന്ന നിർദ്ദേശത്തിൽ രണ്ട് ഖുതുബകൾ ഉൾപ്പെടുന്നു. അതുപോലെത്തന്നെയാണ് ഖുതുബയുടെ ഭാഷയും
16 Jan 2024
നിസ്കാരത്തിൽ നെഞ്ചിനുമീതെ കൈ കെട്ടണമെന്നാണ് നവീന വാദികളുടെ വാദം. ഇത് നാല് മദ്ഹബിനും വിരുദ്ധമാണ്
മഹാന്മാരുടെ മദ്ഹുകൾ പറയുന്നതിനെതിരെ മുത്തൻവാദികൾ ആരോപണം ഉന്നയിക്കാറുണ്ട്. ഇസ്ലാമിന്റെ അടിത്തറയായ തൗഹീദിനെ പോളിച്ചുകളയുന്നു എന്നൊക്കെ അവർ പറയാറുണ്ട്. അവയിൽ ചിലതും അതിനുള്ള മറുപടിയും നമുക്ക് വായിക്കാം.
18 Jan 2024
നബി ﷺ ഉൾപ്പെടെയുള്ള മഹാത്മാക്കളുടെ ഖബ്റ് സിയാറത്ത് ചെയ്യുന്നത് സുന്നത്താണെന്ന് ഖുർആനും ഹദീസും വ്യക്തമാക്കുന്നുണ്ട്. സുന്നത്തായ സിയാറത്തിനും മഹാന്മാരോടുള്ള ബഹുമാനം നിലനിർത്തുന്നതിനും സൗകര്യമുണ്ടാക്കലാണ് ജാറംകൊണ്ട് ഉദ്ദേശിക്കുന്നത്.
അംറുബ്നു ശുഐബ് പിതാവിൽ നിന്നും പിതാവ് പിതാമഹനിൽ നിന്നും നിവേദനം ചെയ്യുന്നു. നിങ്ങളിലാരെങ്കിലും ഉറക്കിൽ പേടിച്ചു പോയാൽ അവൻ ഇങ്ങനെ ചൊല്ലട്ടെ (അഊദു ബികലിമാതില്ലാഹി എന്നു തുടങ്ങുന്ന ഹദീസിലെ വചനങ്ങൾ). ഇപ്രകാരം ചൊല്ലിയാൽ അവനു പിശാചിന്റെ ഉപദ്രവം വരില്ല.
20 Jan 2024
സ്വഹാബാക്കളെല്ലാം അംഗീകരിച്ച ഈ തവസ്സുലിനെ ഉമർ ﵁ അബ്ബാസ് ﵁ വിനോട് പ്രാർത്ഥിക്കാൻ പറഞ്ഞു എന്ന് തെറ്റായി വ്യാഖ്യാനിക്കാറുണ്ട്. എന്നാൽ ഇവിടെ ദുആ ചെയ്യുന്നത് ഉമർ ﵁ വാണ്
മിഅ്റാജ് ദിനത്തിലെ നോമ്പിന്ന് വളരെയേറെ മഹത്വമുണ്ട്. ശൈഖ് ജീലാനി(റ) തൻ്റെ പ്രസിദ്ധ ഗ്രന്ഥമായ ഗുൻയത്തിൽ ഇത് പറയാൻ വേണ്ടി മാത്രം ഒരു അധ്യായം തന്നെ കാണാം
പ്രവാചകനാണെന്ന വാദത്തോടെ സത്യനി ഷേധികൾക്ക് കഴിയാത്തവിധം പ്രകടിപ്പിക്കുന്ന അസാധാരണ കാര്യങ്ങൾക്കാണ് മുഅ്ജിസത്ത് എന്ന് പറയുന്നത്. (ശറഹുൽ അഖാഇദ് 234)
22 Jan 2024
ഖുർആൻ അടക്കമുള്ള ദിക്റ്, അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ എന്നിവ മുഖേന അല്ലാഹുവിന്റെ കാരുണ്യം കൊണ്ട് ശമനം തേടുന്ന മാർഗ്ഗങ്ങൾക്കാണ് മന്ത്രം എന്ന് പറയുന്നത്
സ്വാലിഹുകളുടെയും ഔലിയാക്കളുടെയും ഖബ്റുകളുടെയും മേൽവസ്ത്രം, തലപ്പാവ്, മറ്റു വിരികൾപോലോത്തത് വിരിക്കൽ ആ ഖബറിലുള്ളവരെ ആദരിക്കാനും ബഹുമാനിക്കാനും അസാധാരണക്കാരെന്ന് ബോധ്യപ്പെടുത്താനാവും തക്ക രൂപത്തിൽ ആദരിക്കുക എന്ന ഉദ്ദേശ്യ ത്തോടെ അനുവദനീയമായ കാര്യംതന്നെയാണ്
23 Jan 2024
മരണവുമായി ബന്ധപ്പെട്ട പല കർമ്മങ്ങൾക്കെതിരെയും നവീന വാദികൾരംഗത്തുവാരാറുണ്ട്. എന്നാൽ ചുവടെ നൽകിയിട്ടുള്ള തെളിവുകൾ പരിശോധിച്ചാൽ അവയത്രെയും നിരർത്ഥകമാണെന്ന് നിങ്ങൾക്ക് മനസിലാകും
25 Jan 2024
ഖബ്ർ സിയാറത്ത് സുന്നത്താണ്, മുസ്ലിംകളുടെ ഇജ്മാഅ ആണ്. (ശറഹു മുസ്ലിം: 314/1) മുസ്ലിംകളുടെ ഖബ്ർ സിയാറത്ത് ചെയ്യൽ പുരുഷന്മാർക്ക് ഇജ്മാഅ എന്ന നിലക്ക് സുന്നത്താണ് (തുഹ്ഫ 199/3).
29 Jan 2024
ചില സ്ഥലങ്ങളിൽ മയ്യിത്ത് ഖബറടക്കിയതിനുശേഷം തബാറക്ക സൂറത്ത് പാരായണം ചെയ്യുന്നതായി കാണുന്നു ഇതിന് അടിസ്ഥാനമുണ്ടോ? തബാറക സൂറത്തിന് പ്രത്യേകതയുണ്ടോ?
ഭിന്നതയുടെ വഴികളായി നാല് മദ്ഹബുകളെ മദ്ഹബ് വിരോധികൾ വിശേഷിപ്പിക്കാറുണ്ട്. യഥാർത്ഥത്തിൽ പരസ്പരം അംഗീകരിച്ചും ആദരിച്ചുമാണ് നാല് ഇമാമുകളും അവരുടെ പിൻഗാമികളും ജീവിച്ചുപോന്നത്.
05 Feb 2024
കൂഫയിലെ സ്വഹാബി പ്രമുഖനായ അനസ് ബ്നു മാലിക്ക് ﵁ ന്റെ അവസാന കാലഘട്ടത്തിൽ ഹിജ്റ എൺപതാം വർഷമാണ് അബൂഹനീഫ ﵀ വിന്റെ ജനനം. നുഅമാൻ എന്നാണ് പേര്. സ്വഹാബിപ്രമുഖരായ അനസ് ﵁ നെ മഹാനവർകൾ കണ്ടിട്ടുണ്ട്. ഇക്കാരണത്താൽ അബൂഹനീഫ ﵀ താബിഈങ്ങളിൽ പെട്ട വ്യക്തിയാണെന്ന് ഇമാം നവവി ﵀
1973 ലാണ് ഞാൻ ബാഖിയാത്തിൽ നിന്ന് സനദ് വാങ്ങി പുറത്തിറങ്ങുന്നത്. അന്ന് വാഴക്കാട് ഭാഗത്ത് ഒരു ദർസ് റെഡിയായിരുന്നു. മർഹൂം ആക്കോട് ടി.സി മുഹമ്മദ് മുസ്ലിയാരാണ് അതിന് വഴിയൊരുക്കിയത്.