© 2023 Sunnah Club
22 Dec 2024
റബീഉൽ അവ്വൽ മാസത്തിൽ ഭരണാധികാരിയുടെ നേതൃത്വത്തിൽ പതിവിൽ നടക്കാറുള്ള മൗലിദ് സദസ്സ് നടത്തപ്പെടുകയും ഇമാം വലിയുദ്ധീൻ ഇറാഖി (റ) ഉൾപ്പെടെ പണ്ഡിതന്മാരും നേതാക്കളും പങ്കെടുക്കുകയും ചെയ്തു.
സ്വർഗ്ഗത്തിൽ ബിലാൽ(റ) ന്റെ ചെരിപ്പടി ശബ്ദം കേട്ട തിരു നബിﷺ ബിലാൽ(റ)വിന് ആഖിറത്തിൽ ഏറ്റവും പ്രതീക്ഷയു ള്ള കർമ്മത്തെക്കുറിച്ച് അവരോട് ചോദിച്ചപ്പോൾ: ഞാൻ എപ്പോൾ ശുദ്ധി വരുത്തിയാലും ഞാൻ നിസ്കരിക്കാറുണ്ട്.
തിരുനബിയുടെ മൗലിദ് കൊണ്ടാടുക എന്നുള്ള കാര്യം മശ്രിഖ് മുതൽ മഗ്രിബ് വരെ എല്ലാ നാടുകളിലുമുള്ള കാര്യമാണല്ലോ. മുസ്ലിമീങ്ങൾ താമസിക്കുന്ന ഏതെങ്കിലും ഒരു രാജ്യത്ത് ഈ ആചാരം ഇല്ലെന്ന് പറയാൻ സാധ്യമല്ല. അത് ഈ മാസത്തിലായത് ഓർമ്മിക്കാനും സ്നേഹം വെളിവാക്കാനുമാണ്.
റമളാനിലും ഇതര മാസങ്ങളിലും പതിനൊന്നിനെക്കാൾ അധികരിപ്പിക്കാറില്ല" എന്നാണ് ആയിശ ബീവി പറഞ്ഞത്. പ്രസ്തുത പരാമർശത്തിൽ നിന്ന് തന്നെ ആയിശ ബീവി പറ ഞ്ഞത് റമളാനിലെ സ്പെഷ്യൽ നിസ്കാരമായ തറാവീഹിനെ പറ്റിയല്ല എന്ന് ബോധ്യമാകുന്നുണ്ടല്ലോ.
മാത്രവുമല്ല പ്രസ്തുത ഹദീസിന്റെ പരമ്പരയിലെ ഈസ ബ്നു ജാരിയ ഹദീസ് നിരൂപണ ശാസ്ത്രത്തിൽ അയോഗ്യത കൽപിക്കപെട്ട റാവിയുമാണ്. നിരവധി മഹദിസുകൾ അത് വ്യക്തമാക്കിയിട്ടുണ്ട്.
21 Dec 2024
ഖുതുബ പരിഭാഷയുടെ പേരിൽ ബിദ്അതുകാർ മുൻഗാമികളായ ഇമാമീങ്ങളുടെ പേരിൽ നിരവധി ഇബാറത്തുകൾ കട്ടുമുറിച്ചു കൊണ്ടും സന്ദർഭങ്ങളിൽ നിന്നടർത്തിക്കൊണ്ടും പ്രചരിപ്പിക്കുന്നത് കാലമേറെയായി കാണാൻ തുടങ്ങിയിട്ട്. സത്യാവസ്ഥ അറിയാത്ത വിശയങ്ങളിൽ...
ചുരുക്കം:അറബിയിലായിരിക്കണമെന്ന ഒരേയൊരു അഭി പ്രായമേ മദ്ഹബിലുള്ളുവെന്നാണ് സ്വീകാര്യയമായതും ഭൂരി പക്ഷം പണ്ഡിതരുടെയും അഭിപ്രായം. മദ്ഹബിൽ ഖുതുബ യുടെ ഭാഷയിൽ രണ്ട് അഭിപ്രായം ഉണ്ടെന്ന് ബലഹീനമായ തുച്ഛം പേര് പറയുന്നു. ആ രണ്ടഭിപ്രയായത്തിൽ പോലും സ്വഹീഹായ അഭിപ്രായം...
തുർക്കിയിലെ കമാൽ പാഷ(1924-38) തുർക്കി ഭാഷയിൽ ഖുതുബ പരിഭാഷപ്പെടുത്താൻ കൽപ്പിക്കുന്നതിന് മുമ്പ് ഇസ്ലാ മിലെ ആരാധനാ കർമങ്ങളായ നിസ്കാരവും ഹജ്ജും ഖുർ ആനും ജുമുഅ ഖുതുബയും എല്ലാം ലോകത്ത് എല്ലായി ടത്തും അറബിയിലായിരുന്നു നിർവഹിച്ചിരുന്നുത്.
പരിശുദ്ധ ദീനിലെ അമലുകളുടെ ഉദ്ധേശ്യങ്ങളും ലക്ഷ്യങ്ങളുമെല്ലാം ആ അമലുകളെ അമലുകളായി സ്വീകരിക്കാനുള്ള നിബന്ധനകൾ ഒഴിവാക്കിക്കൊണ്ടല്ല പരിഗ ണിക്കേണ്ടത്. ഖുതുബ ഖുതുബയാവണമെങ്കിൽ പാലിക്കേണ്ട നിബന്ധനകൾ ഒഴിവാക്കിക്കൊണ്ട് മറ്റു ലക്ഷ്യങ്ങളുടെ പിന്നിൽ പോകുന്നത് റബ്ബ്..
ചുരുക്കത്തിൽ ഉപദേശമെന്ന റുക്ൻ എത്ര ദീർഘിപ്പിക്കുന്നുവോ അതെല്ലാം ഖുതുബയുടെ റുക്നായി പരിഗണിക്കണമെങ്കിൽ അതിൽ മുഴുവൻ റുക്നുകളുടെ ശർത്വായ അറബിയായിരിക്കണമെന്ന നിബന്ധനയും 40 പേരെ കേൾപ്പിക്കണ മെന്ന നിബന്ധനയും പാലിക്കേണ്ടതുണ്ട്. ശർഥ് പാലിച്ചില്ലെങ്കിൽ അത് ഖുതുബയു
പരിഭാഷയെ ഖുതുബയായിട്ടാണ് ഇമാം ശാഫിഈ ﵀ കണക്കാക്കുന്നതെങ്കിൽ അവിടുന്ന് തന്റെ കിതാബിൽ ‘അത്യാവശ്യമായത് ഖുതുബക്കിടയിൽ ജനങ്ങളുടെ ഭാഷയിൽ സംസാരിക്കുന്നത് പ്രശ്നമല്ല’ എന്ന വാക്കല്ല പ്രയോഗിക്കേണ്ടി യിരുന്നത്. ‘ഖുതുബ ജനങ്ങളുടെ ഭാഷയിലാവൽ പ്രശ്നമില്ലെന്നാണ് പറയേണ്ടിയി
ഇമാം ശാഫി ഈ ﵀ തന്റെ ഉമ്മിൽ പറഞ്ഞ, ബിദ്അതുകാർ തെറ്റുദ്ധരിപ്പിക്കുന്ന ഇബാറത്തിന്റെ അത്ഥവും ഉദ്ധേശ്യവും ജുമുഅക്കിടയിൽ അത്യാവശ്യമായി വല്ല പാമ്പ് തേള് പോലുള്ള ജിവികൾ കയറി വന്നാൽ അത് ജനങ്ങളുടെ ഭാഷയിൽ ഉണർത്തിയാൽ ഖുതുബ മുറിയുകയില്ലെന്നാണ് ഈ ഇബാറത്തിലൂടെ ഇമാം നവവി
സംസാരം ഖുതുബയിൽ പെട്ടതാണെങ്കിൽ ശബ്ദം കൊണ്ട് 40 പേരെ കേൾപ്പിക്കേണ്ട ഖുതുബ ആംഗ്യം കാണിച്ചാൽ മതിയെന്ന് പറയുമെന്ന് ആർക്കെങ്കിലും ചിന്തിക്കാനാകുമോ!? ഈ വാക്കിൽ നിന്ന് വീണ്ടും ഈ പറഞ്ഞ സംസാരം മുഴുവനും വെറും ‘ഉണർത്തുക’ എന്ന അർത്ഥത്തിൽ മാത്രമാണെന്ന് മനസ്സിലാക്കാം.
ഇതോടെ ഖുതുബ ഖുതുബയായി പരിഗണിക്കണമെങ്കിൽ അതിന്റെ ശർത്വും ഫർളുകളും പാലിക്കണമെന്നും അത് പാലിക്കുന്ന ഖുതുബക്ക് ഒരു നിലക്കും പരിഭാഷയിലായി മുന്നോട്ടു പോകാൻ സാധിക്കില്ലെന്നും വ്യക്തമാണ്.
18 Dec 2024
എന്തായിരുന്നു കേരളത്തിലെ മുജാഹിദ് പ്രസ്ഥാനം? മലബാർ സമരത്തിൽ പങ്കെടുക്കാതെ പർദയിട്ട് കൊടുങ്ങല്ലൂരിലെ സമ്പന്ന ഗൃഹങ്ങളിലേക്ക് ഒളിച്ചോടിയ ഏതാനും മൗലവിമാർ, അവിടെവെച്ച് ഒരു പുതിയ ഇസ്ലാമിനെ പരിചയപ്പെടുന്നു. മതയുക്തിവാദികളിൽ പ്രസിദ്ധനായ ഈജിപ്തുകാരൻ റശീദ് രിളയുടെ
ഇസ്ലാമിന്റെ സുവര്‍ണ കാലഘട്ടത്തില്‍ ജീവിക്കാന്‍ ഭാഗ്യം ലഭിച്ച സച്ചരിതരായ പൂര്‍വികരാണ് സലഫെന്നു ചുരുക്കം. പ്രവാചകന് ﷺ ഉത്തമ സമൂഹമെന്ന് വിശേഷിപ്പിച്ച ആദ്യത്തെ ഈ മൂന്നു തലമുറയുടെ വിശ്വാസവും കര്‍മവുമാണ് തങ്ങള്‍ അനുവര്‍ത്തിക്കുന്നതും പ്രചരിപ്പിക്കുന്നതുമായ സല
തബ്ലീഗ് ജമാഅത്തിലെ കുലപതികളാണ് ഇത്രമേൽ പിഴച്ച ആശയങ്ങൾ പ്രചരിപ്പിക്കുന്നതെന്ന് അറിയുമ്പോൾ ഇതൊന്നും അറിയാതെ അല്ല, അറിയിക്കാതെ നിസ്കരിപ്പിക്കാനെന്ന തേൻകെണിയിൽ വീണ് തബ്ലീഗിൽ പെട്ടുപോയ കുറേനല്ല മനുഷ്യരെ ഓർമവരുന്നു. അല്ലാഹു ഹിദായത്ത് നൽകട്ടെ
മനുഷ്യരുടെ സൃഷ്ടിപ്പിന്റെ ലക്ഷ്യം അല്ലാഹുവിനെ അറിഞ്ഞ് ആരാധിക്കലാണ്. യജമാനനായ അല്ലാഹുവിനെ നേരിൽ കാണും വിധം ആരാധനയർപ്പിക്കുമ്പോഴാണ് ആരാധനയുടെ സമ്പൂർണതയിലേക്കെത്തുന്നത്
യഥാര്‍ത്ഥ അഹ്ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ ആശയ ആദര്‍ശങ്ങള്‍ പ്രചരിപ്പിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ മുഴുവന്‍ ഗ്രന്ഥങ്ങളും. ഖേദകരമെന്നു പറയട്ടെ ആ മഹാനുഭാവന് വെച്ചു പുലര്‍ത്തിയ ആശയങ്ങള്‍ക്കെതിരായി പില്കാലത്ത് അദ്ദേഹത്തിന്റെ പല ഗ്രന്ഥങ്ങളും തിരിമറി
മുസ്ലിം സമൂഹത്തെ മതത്തില്‍ നിന്നും പുറത്താക്കി ഹറമൈനികളില്‍ സത്യവിശ്വാസികളെ കൊന്നൊടുക്കി രക്തപ്പുഴ ഒഴുക്കിയ മുജാഹിദ് നേതാവിന്റെ സ്തുതി പാടുന്നവരാണ് ആധുനികരും പൗരാണികരുമായ തബ്ലീഗുകാര്.
ഇരുകൈകള്‍ പൊക്കി മനമുരുകി പ്രാര്‍ത്ഥിച്ചു: “നാഥാ, നിന്റെ കാരുണ്യത്തില്‍ വഞ്ചിതനായ ഈ ദുഷ്ട ഭരണാധിപന് നിന്റെ ഔലിയാക്കളുടെ പിരടി വെട്ടാന്‍ ധാര്‍ഷ്ട്യം കാണിക്കുന്നു. റബ്ബേ, ഖുര്‍ആന്‍ നിന്റെ സൃഷ്ടിയല്ലാത്ത വചനങ്ങളാണെങ്കില്‍ ഇയാളുടെ ഉപദ്രവത്തെ തൊട്ട് നീ വേണ്ടത
അല്ലാഹു അദൃശ്യങ്ങളറിയുന്നത് സ്വതന്ത്രവും സ്വയം പര്യാപ്തവുമായ കഴിവു കൊണ്ടാണെന്നും സൃഷ്ടികള്‍ അറിയുന്നത് വിവിധ മാര്‍ഗങ്ങളിലൂടെ അവന് അറിയിച്ചു കൊടുത്തതു കൊണ്ടാണെന്നുമാണ് മതം പഠിപ്പിക്കുന്നത്.
പ്രാമാണികമായി സ്ഥിരപ്പെട്ട മറ്റു കാര്യങ്ങളിലെന്ന പോലെ തസ്വവ്വുഫിന്റെ വിഷയത്തിലും തെറ്റിദ്ധാരണകള്‍ സൃഷ്ടിക്കാനും പ്രചരിപ്പിക്കാനും അതിലൂടെ ആത്മീയത പാടെ നിഷേധിക്കാനും ശ്രമിച്ച അവാന്തര വിഭാഗക്കാര്‍, വ്യാജന്മാരെ സൃഷ്ടിച്ച് യഥാര്‍ത്ഥ തസ്വവ്വുഫിനെ വികൃതമാക്കാന്‍
മഹാന്മാരില് നിന്നും അവരുടെ ആസാറുകളില്‍ (ശേഷിപ്പുകള്‍) നിന്നും മുസ്ലിംകള് ബറകത്തെടുത്തിരുന്നുവെന്നും തിരുനബി(സ്വ) അതിന് പ്രോത്സാഹനം നല്‍കിയിരുന്നുവെന്നും ഇസ്ലാമിന്റെ ആവിര്‍ഭാവം മുതല്‍ തര്‍ക്കമന്യേ സ്ഥിരപ്പെട്ടതാണ്. അത് പ്രമാണങ്ങള്‍ സാക്ഷ്യപ്പെടുത്തുന്